കയ്യില്‍ പത്രവും പിടിച്ച്



സായന്തനത്തില്

വീണ പൂവുകല്ക്കടുത്തേക്കോടി
മുല്ലമുത്തുകള് പെറുക്കി 
 മകള്ക്കൊരുപൂമാല കോര്ത്തു

രാത്രിയായി

അവളുടന് പൂത്തു

നിലാവെളിച്ചം പരന്നു

നേരം വെളുത്തു

കയ്യില് പത്രവും പിടിച്ച്

എന്നെ തുറിച്ചു നോക്കി
വീണപൂവുപോലവളും വാടി...
പൂവുകള് വീണ്ടും വീണുകൊണ്ടിരുന്നു...

No comments:

Post a Comment