തൊട്ടുരുമ്മിയതൊക്കെയും -





അടുത്തുവന്ന കുറിഞ്ഞിപ്പൂച്ച
അതിന്റെ വാ മനസ്സി വെച്ചു

അകലെ നിന്നും ഓടി വന്ന സന്ധ്യ
കുറെ ചുവന്ന പൂവുക തന്നു

ആകാശം ഇരു തുറന്ന്
തിളങ്ങുന്ന സ്നേഹം വിതറി

കട നീലപ്പരപ്പി ഇളകുന്ന
നിർമ്മലമായ ഒരു കാറ്റു തന്നു

തടാകം അതിന്റെ കണ്ണിലെ
തിളക്കം കുടിച്ചുകിടക്കുന്ന
പ്രകൃതിദൃശ്യങ്ങ എടുക്കാ പറഞ്ഞു

ഇന്നലെ തൊട്ടടുത്തിരിക്കുമ്പോ
മഴ മണ്ണിനോടെന്നപോലെ
നനയുവാ അവളും പറഞ്ഞു

നനഞ്ഞു ,
ആഴത്തിലാഴത്തി
നനവുവേരിറക്കി

തൊട്ടുരുമ്മിയതൊക്കെയും
ചില്ലയി വന്നിരുന്നു
ജീവിതം
ഓരോ ചില്ലയിലും പൂവിട്ടു .

No comments:

Post a Comment