പതിനാറായിരുന്നു പ്രായം




പതിനാറായിരുന്നു പ്രായം
പത്തുനൂറു പവനുണ്ടായിരുന്നു
പത്താതരം പരീക്ഷ  
എഴുതും മുപായിരുന്നു
പത്തായിരം പേരു പങ്കെടുത്തിരുന്നു
പകലുകഴിയും മുൻപേ 
 പങ്കെടുത്തവ പിരിഞ്ഞു
പാതിരക്കോഴിയും കൂവി
പരപരാ നേരവും വെളുത്തു
പകലുകൾ രാത്രികളായി
പാട്ടുകൾ മരിച്ചു 
കുട്ടികൾ കരഞ്ഞു
പതിവുപോ കാലം കടന്നുപോയി

പ്രഭാതമേ വരരുതേ.......



മരുഭൂമിയിൽ
നിലവിളിക
മണലി കിടന്നുറങ്ങിയ രാത്രികളി
നിന്റെ  വേദന  
എന്നെ ആരോ പുതപ്പിച്ചു
സ്വപ്നങ്ങളി ജലം കുടിക്കുന്ന
പച്ചപ്പുല്ല് മുളച്ചു
ഞാ വയ വരമ്പു പോലെ  
നിവ ന്നുകിടന്നു
അതിലെ നീ നടന്നു....
.നടന്നു ....
പ്രഭാതമേ വരരുതേ.......

മോഹം

നാം നടത്തം പഠിച്ച മണ്ണി
നാം നടക്കുവാ മടിച്ച പകലി
നാം നടന്നുപോയ വഴിക
നമ്മെക്കാളും മാറിപ്പോയ്

കാറിലേസിയി
 കാറ്റും വെയിലും മഴയുമില്ലാതെ
കലമ്പിപ്പോകും ഋതുക്കളെയറിയാതെ
ഞാനും നീയും  
മറന്നതൊക്കെയും
അടുത്തു വന്നിങ്ങനെയോരോന്നു പറയുന്നു,
കുന്നു കയറുവാനൊരു മോഹം
ഇടവഴിയിലൂടെ ഒടുവാനൊരു മോഹം
ഒതുക്കു കല്ലുക 
 ചവിട്ടിക്കയറുവാനൊരു മോഹം
പാറക്കെട്ടി മുകളി  
നിന്നും നിന്നെവിളിക്കുവാനൊരു മോഹം



നാമൊന്നു തൊടുമ്പോൾ




മരത്തി നാം 
പച്ചയായ്  
പച്ചമരത്തിൽ നാം  
കൊത്തിവെച്ച സന്തോഷങ്ങ
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ് 
പിരിഞ്ഞ വേദനയി !

നാം കണ്ണുപൊത്തിക്കളിച്ചതിന്റെ 
ർപ്പുമാനന്ദവും
ഇപ്പോഴുമുണ്ടാവും
ഇളകുമിലച്ചാർത്തായതിന്റെ കണ്ണീരി!

വാതിലും ജനാലയും  
നാമൊന്നു തൊടുമ്പോൾ 
കരയുന്നതെന്തിനെന്നിപ്പോ  
മനസ്സിലായോനിനക്ക് ?