പതിനാറായിരുന്നു പ്രായം




പതിനാറായിരുന്നു പ്രായം
പത്തുനൂറു പവനുണ്ടായിരുന്നു
പത്താതരം പരീക്ഷ  
എഴുതും മുപായിരുന്നു
പത്തായിരം പേരു പങ്കെടുത്തിരുന്നു
പകലുകഴിയും മുൻപേ 
 പങ്കെടുത്തവ പിരിഞ്ഞു
പാതിരക്കോഴിയും കൂവി
പരപരാ നേരവും വെളുത്തു
പകലുകൾ രാത്രികളായി
പാട്ടുകൾ മരിച്ചു 
കുട്ടികൾ കരഞ്ഞു
പതിവുപോ കാലം കടന്നുപോയി

No comments:

Post a Comment